ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് ബാലുശ്ശേരി ടൗൺ, ശനിയാഴ്ചവൈകുന്നേരം രണ്ടുമണിക്കൂറോളം ടൗണിൽ ഗതാഗതക്കുരുക്കുണ്ടായി. വാ ഹനങ്ങളെ നിയന്ത്രിക്കാൻ പോലീസും ഹോംഗാർഡും പെ ടാപ്പാട് പെടുകയായിരുന്നു. ബാലുശ്ശേരി ബ്ലോക്ക് റോഡിൽ നിന്ന് തുടങ്ങിയ ഗതാഗതക്കു രുക്ക് അറപ്പീടികവരെ നീണ്ടു.
രണ്ടുകിലോമീറ്ററോളം വാഹ നങ്ങളുടെ നീണ്ടനിരയായിരു ന്നു. ആശുപത്രിയിലേക്ക് രോ ഗികളുമായി പോകുന്ന ആംബു ലൻസ് പോലും ഗതാഗതക്കു രുക്കിൽപ്പെട്ടു. ബാലുശ്ശേരിയി ലെ തിയേറ്ററിൽനിന്ന് സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങു ന്ന ആളുകൾ വാഹനങ്ങളിൽ ഹൈസ്കൂൾറോഡുവഴി സം സ്ഥാനപാതയിലേക്ക് പ്രവേശി ക്കുന്നത് കൂടുതൽ ഗതാഗത ക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
സിനിമ വിടുന്ന സന്ദർഭങ്ങളിൽ ഈ വാഹനങ്ങളെ മറ്റുറോഡു കൾ വഴി തിരിച്ചുവിട്ടാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്കി ന് പരിഹാരമാകും.
ഹൈസ്കൂൾ റോഡും കൈ രളിറോഡും സന്ധിക്കുന്ന സ്ഥ ലത്ത് വാഹനങ്ങൾക്ക് കടന്നു പോകാൻ ഏറെ പ്രയാസപ്പെ ടേണ്ടി വന്നു. ട്രാഫിക് നിയ ന്ത്രിക്കാൻ ഒന്നിലധികം ട്രാഫി ക് ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും പൂർണമായും നിയന്ത്രിക്കാൻ കഴിയാത്തസ്ഥിതിയുണ്ടായി.
കൊയിലാണ്ടി ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്കും താമര ശ്ശേരിയിൽനിന്ന് കൊയിലാണ്ടി ദേശീയപാതയിലേക്കും പോ കുന്ന നൂറുകണക്കിന് വാഹന ങ്ങൾ ബാലുശ്ശേരി ടൗൺ വഴി യാണ് കടന്നുപോകുന്നത്.
വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കു രുക്ക് അനുഭവപ്പെടുന്നത്. വാ ഹനങ്ങളെ മറ്റുറോഡിലൂടെ കട ത്തിവിടാൻ സംവിധാനമില്ലാ ത്തതിനാൽ ടൗൺ വഴി തന്നെ ണം നടത്താനുള്ള സംവിധാ നം ഇനിയുമായിട്ടില്ല. അധികൃ തർ പലതവണ ശ്രമം നടത്തി യെങ്കിലും സർവേ നടപടികൾ പോലും ഇനിയും പൂർത്തിയാ യിട്ടില്ല.
പല സ്ഥലങ്ങളും ഇതിനാ യി കണ്ടെത്തിയെങ്കിലും പ്രദേ ശവാസികളുടെ എതിർപ്പുമൂ ലം നടപടികൾ പാതിവഴിയിലാ ണ്. പനായിൽനിന്ന് നന്മണ്ടയി ലേക്ക് പുതുതായി നിർമിച്ച പ്ര ധാനമന്ത്രി സഡക്ക് യോജന റോഡിലൂടെ കോഴിക്കോട് ഭാഗ ത്തേക്കുള്ള വാഹനങ്ങളെ തിരിച്ചുവിട്ടാൽ ടൗണിലെ ഗതാ ഗതക്കുരുക്കിന് പരിഹാരം കാ ണാൻ കഴിയും.
ബൈപ്പാസ് യാഥാർഥ്യ മായില്ലെങ്കിൽ ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കി ന് ശാശ്വതമായ പരിഹാരം കാണാൻ കഴിയില്ല. അത്യാവ ശ്യകാര്യങ്ങൾക്കായി വിവിധ സ്ഥലത്തേക്ക് പോകുന്ന യാ ത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങുകയാണ്. ബാലുശ്ശേരി ടൗണിലെ സ്വകാ ര്യ പാർക്കിങ് ഗതാഗതക്കുരു ക്കിന് കാരണമാകുന്നുണ്ട്. പോകേണ്ട സ്ഥിതിയുണ്ട്. ബാ ലുശ്ശേരി ടൗണിൻ്റെ വീതികുറ വും ഗതാഗതക്കുരുക്കിന് കാര ണമാണ്.
ബൈപ്പാസ് ഇനി എന്ന്
ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാ 3 രംകാണുന്നതിനായി 15 വർഷ ങ്ങൾക്കുമുൻപ് ബൈപ്പാസി ട നുവേണ്ടി 10 കോടി രൂപ അനു വദിച്ചിരുന്നു. ഈ തുക ഉപ യോഗിച്ച് ബൈപ്പാസ് നിർമാണം നടത്താനുള്ള സംവിധാ നം ഇനിയുമായിട്ടില്ല. അധികൃ തർ പലതവണ ശ്രമം നടത്തി യെങ്കിലും സർവേ നടപടികൾ പോലും ഇനിയും പൂർത്തിയാ യിട്ടില്ല.
പല സ്ഥലങ്ങളും ഇതിനാ യി കണ്ടെത്തിയെങ്കിലും പ്രദേ ശവാസികളുടെ എതിർപ്പുമൂ ലം നടപടികൾ പാതിവഴിയിലാ ണ്. പനായിൽനിന്ന് നന്മണ്ടയി ലേക്ക് പുതുതായി നിർമിച്ച പ്ര ധാനമന്ത്രി സഡക്ക് യോജന റോഡിലൂടെ കോഴിക്കോട് ഭാഗ ത്തേക്കുള്ള വാഹനങ്ങളെ തിരിച്ചുവിട്ടാൽ ടൗണിലെ ഗതാ ഗതക്കുരുക്കിന് പരിഹാരം കാ ണാൻ കഴിയും.
ബൈപ്പാസ് യാഥാർഥ്യ മായില്ലെങ്കിൽ ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കി ന് ശാശ്വതമായ പരിഹാരം കാണാൻ കഴിയില്ല. അത്യാവ ശ്യകാര്യങ്ങൾക്കായി വിവിധ സ്ഥലത്തേക്ക് പോകുന്ന യാ ത്രക്കാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങുകയാണ്. ബാലുശ്ശേരി ടൗണിലെ സ്വകാ ര്യ പാർക്കിങ് ഗതാഗതക്കുരു ക്കിന് കാരണമാകുന്നുണ്ട്.